Saturday 30 August 2014

സാത്താന്‍ സേവയും കറുത്ത കുര്ബാനയും


അടുത്തിടെ കേരളത്തിലെ ഇരിങ്ങാലക്കുട, വെള്ളാപ്പള്ളി,ദേവികുളം ക്രിസ്ത്യന്‍ ചര്ച്ചുകളില്‍ നിന്ന് തിരുവോസ്തി കളവു പോയതായ റിപ്പോര്ട്ടുകള്‍ മലയാള പത്രങ്ങളില്‍ വന്നിരുന്നു. സാത്താനെ ആരാധിക്കുന്ന ആളുകള്‍ കേരളത്തില്‍ വര്ദ്ധിച്ചു വരുന്നതായും കറുത്ത കുര്ബാനയ്ക്ക് ( Black Mass )വേണ്ടിയാണ് പിശാചു പൂജകര്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് തിരുവോസ്തി മോഷ്ട്ടിക്കുന്നത് എന്നായിരുന്നു ആ റിപ്പോര്ട്ട്.

കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പില്‍ നടന്ന Witch-Hunt. സാത്താന്റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാനയിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാ‍ണാം. Richard Cavendish-ന്റെ "The Black Arts" (1967) , H.T.F. Rhodes ന്റെ "The Satanic Mass" (1954), "The Dark God: Satan Worship and Black Masses" (1964) എന്നീ പുസ്തകങ്ങൾ കറുത്ത കുർബ്ബാനയുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. Witch-Hunt-ന്റെ പ്രധാന കാരണവും ഇത് തന്നെയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം മോഷണങ്ങൾക്ക് ക്രിസ്ത്യന്‍ വൈദീകരും കൂട്ടുനിന്നിരുന്നതായി പറയപ്പെടുന്നു.

ആത്മാര്ത്ഥമായി പിശാചിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അനുയായികള്ക്ക് സാത്താന്‍ (ഇബ്ലീസ്‌) എന്ത്കൊണ്ട് തിരുവോസ്തി എത്തിച്ചു കൊടുക്കുന്നില്ല. ഒറിജിനല്‍ പിശാചിന് പോലും തന്നെ പ്രീതി പ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന വിശ്വാസികള്ക്ക് പൂജാ ദ്രവ്യങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ പിശാചു പൂജകര്ക്ക് അത് മോഷ്ട്ടിക്കേണ്ടി വരുന്നത്.
കറുത്ത കുര്ബാനക്കും( Black Mass ) സാത്താന്‍ ആരാധനക്കുമുള്ള തിരുവോസ്തി സാത്താന്‍ എത്തിച്ചു തരുമെന്നുള്ള വിശ്വാസം ലോകത്ത് നിലവിലുള്ള പിശാച് പൂജകര്ക്കാ്ര്ക്കും തന്നെയില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

പക്ഷെ കേരളത്തിലെ അഭിനവ ജിന്ന് വാദികള്‍ പറയുന്നു പിശാചിന് ജര്മനിയില്‍ നിന്ന് വരെ മരുന്ന് കൊണ്ട് വരാന്‍ കഴിയും
ഭാരമുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ട് പോകാന്‍ കഴിയും
(ഡോ:സകരിയ സ്വലാഹി)

സ്വലാഹി തന്നെ രേഖപ്പെടുത്തുന്നത് കാണുക : ``ഏതെങ്കിലും ഒരു പിശാചിനെ സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും.'' (സലഫീ പ്രസ്ഥാനം: വിമര്ശനങ്ങളും മറുപടിയും പേജ്‌ 134)

കേരളത്തില് സലഫി മന്ഹജ് എന്ന വര്ണ കടലാസില്‍ പൊതിഞ്ഞു ജിന്നിനെ പുനരാനയിക്കുന്നത് രണ്ടായിരത്തി ഏഴില്‍ ആണ്
കുപ്രസിദ്ധ ഇബ്ലീസ്‌ സ്ടോറികള്‍ വിളമ്പി പി എന്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി യാണ് ഇതിനു തുടക്കം കുറിക്കുന്നത്

ഇസ്വ്‌ലാഹ്‌ മാസികയില്‍ അദ്ദേഹം എഴുതുന്നത്‌ കാണുക: `രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ്‌ ഒരാള്‍ തന്റെ തൊട്ടടുത്ത്‌ നിന്ന്‌ ശബ്‌ദം കേള്ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുമ്പിലുള്ള ഈ ശബ്‌ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്ന്‌ സഹായിക്കാമോ, ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ അഭൗതികമോ, കാര്യകാരണ ബന്ധത്തിന്‌ അപ്പുറമുള്ളതോ അല്ലെങ്കില്‍ സൃഷ്‌ടികളുടെ കഴിവില്പെടാത്തത്‌ തേടുകയല്ല. ആ സഹായാര്ഥന ശിര്ക്കുമല്ല.’ (ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍)

തുടര്ന്ന് ‍ വിജനമായ പ്രദേശത്തും മരുഭൂമിയിലും കുട്ടിക്കാട്ടിലും പുഴക്കരയില്‍ ചൂണ്ടയിടുമ്പോഴുമൊക്കെ സാത്താന്‍ ഇടയ്ക്കിടെ പൌരോഹിത്യത്തിന്റെ വികൃത രൂപത്തില്‍ ഇറങ്ങി വരുന്നുണ്ട് .

വിഗ്രഹങ്ങള്‍ പാല് കുടിക്കുന്നതും സംസാരിക്കുന്നതും ശരിയായിരിക്കാം കാരണം പിശാചാണ് പാല് കുടിക്കുന്നതും സംസാരിക്കുന്നതും (ഡോ:സുബൈര്‍)
സന്ധ്യാ സമയങ്ങളില്‍ കുട്ടികളെ പുറത്ത് വിട്ടാല്‍ പിശാചു കുട്ടികളില്‍ കേറി കൂടും ജോത്സ്യനെ സമീപിക്കുമ്പോള്‍ നമ്മുടെ ഉദ്ദേശ മെല്ലാം അവര്‍ പറഞ്ഞു തരും (ഹാരിസ്ബുനു സലിം)

വിഗ്രഹങ്ങളില്‍ പിശാചിന്റെ ചൈതന്യം ഉണ്ട് പിശാചിനെ ആവാഹിച്ചിട്ടുമുണ്ട്
(ഷംസുദ്ദീന്‍ പാലത്ത് )

അവസാന ഘട്ടത്തില്‍ പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും സിഡിയും ഹെഡ് സെറ്റും ലാപ്ടോപ്പും തുടങ്ങിയ മാരകായുധങ്ങളുമായി തോറാപ്പി ചെയ്തു ജിന്നിനെ അടിച്ചിറക്കാന്‍ മത്സരിക്കുന്ന ലജന-വിഷ്ടം ടീമുകളും ,
പാമ്പുകളിലും പേ പിടിച്ച നായകളിലും വേഷം മാറി വരുന്ന ജിന്നുകള്‍ ഉണ്ടെന്നു പറയുന്ന ചില കാട്ട് മന്ഹജ്കാരും , എന്തിനേറെ മുഹമ്മദ് നബിക്ക് ആറുമാസം മാരണം ബാധിച്ചു വട്ടായെന്നു പറയുന്നവരും‘’ യാ ഇബാദല്ലാഹ് അ ഈ നൂനീ ‘’എന്ന ദുര്ബല ഹദീസ് ഓതി ഈ വിഷയത്തിനു ധാര്മീ ക പിന്തുണ നല്കിയവരുമെല്ലാം ചേര്ന്ന് ആധുനീക സമൂഹത്തെ യാകമാനം അന്ധ വിശ്വാസത്തിലേക്ക് പുനരാനയിക്കുന്ന തമസ്സിന്റെ ദുഷ്ട്ട ശക്തികളെ അനുസ്മരിപ്പിക്കുന്നു.

കറുത്ത കുര്ബാന ( Black Mass ) നടത്തുന്ന ലോകത്തെ പിശാചു പൂജകര്ക്ക് പോലും ഇല്ലാത്ത വിശ്വാസങ്ങളാണ് ഇക്കൂട്ടര്ക്കുള്ളത് എന്ന തിരിച്ചറിവ് നിങ്ങളെ തെല്ലും അമ്പരപ്പിക്കുന്നില്ലേ ...?

ഒരു നൂറ്റാണ്ട് മുന്പുള്ള കേരളീയ വിശ്വാസങ്ങളില്‍  നിന്ന് എന്ത് വ്യതിരിക്തതയാണ് ഇക്കൂട്ടര്ക്കുളള്ളത്?
ഗ്രാമങ്ങളില്‍ വൈദുതി എത്തുന്നതിനു മുന്പ് വാഴയുടെ നിഴലുകള്‍ ജിന്നുകളും
പാലച്ചോട്ടില്‍ യക്ഷികളും
പാടവരമ്പത്ത് ഓടിയനുമാണ് ഉണ്ടായിരുന്നത് ഇന്നതിന്റെ കുത്തക വസുമതി ജിന്ന് ഏറ്റെടുത്തിരിക്കുന്നു.രോഗം വന്നാല്‍ മുസ്ലിയാകന്മാര്‍ മന്ത്രിച്ചു തുപ്പിയ വെള്ളമാണ് കുടിച്ചിരുന്നത്‌ ഇന്നതിനു പേര് മാറ്റി ‘റുഖിയ ശരഇയ്യ’ എന്നാക്കി.

എടപ്പാളും കരുനാഗപ്പള്ളിയിലും ഹസീന-ഫര്സാന എന്നീ സഹോദരികളെ ജിന്ന് കൂടിയെന്ന് പറഞു തല്ലികൊന്ന കാട്ടാളത്തെ ന്യായീകരിക്കുന്ന ‘സലഫി മന്ഹജ്’ പള്ളിചെരുവിലും മദ്രസ്സാ മൂലയിലും നടത്താന്‍ ആഹ്വാനം ചെയ്യുന്ന ആളുകള്‍ ഇബ്ലീസിന്റെ അനുയായികള്‍ അല്ലാതെ മറ്റാരാണ്‌ ?

അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ചു അര്ദ്ധ രാത്രിയുടെ നിഗൂഡ തയില്‍ ജീവ രക്തം കുടിച്ചിരുന്നതായി അറേബ്യന്‍ നാടോടി കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്.

സ്ത്രീകള്‍ അവരുടെ പ്രിയപ്പെട്ട ഇരകളായിരുന്നു പോലും,
അലാവുദ്ധീന്റെ അത്ഭുത വിളക്ക്,ആയിരത്തോന്നു രാവുകള്‍ തുടങ്ങിയ നാടോടി കഥകളിലുള്ള ജിന്നും,കുട്ടികളുടെ പ്രസിദ്ധീകരണമായ ബാല മംഗളത്തിലെ മായാവിയും ലുട്ടാപ്പിയും മനുഷ്യ ശരീരത്തില്‍ ഇപ്പഴും കയറി കൂടുമെന്ന് വിശ്വസിക്കുന്ന സാത്താന്റെ/ജിന്നിന്റെ/ഇബ്ലീസിന്റെ അനുയായികള്‍ എല്ലാവരും ഒത്തുകൂടി വളരെ പെട്ടെന്ന് തന്നെ ഒരു കറുത്ത( Black Mass ) കുര്‍ബാന കൈകൊള്ളുന്നതായിരിക്കും ഉചിതം.
 — with Abdul Rasheedand 15 others.

Photo: സാത്താന്‍ സേവയും 
കറുത്ത കുര്ബാനയും 
******************************
അടുത്തിടെ കേരളത്തിലെ  ഇരിങ്ങാലക്കുട, ദേവികുളം  ക്രിസ്ത്യന്‍ ചര്ച്ചുകളില്‍ നിന്ന് തിരുവോസ്തി കളവു പോയതായ റിപ്പോര്ട്ടു കള്‍ മലയാള പത്രങ്ങളില്‍ വന്നിരുന്നു സാത്താനെ ആരാ ധിക്കുന്ന ആളുകള്‍  കേരളത്തില്‍ വര്ദ്ധിച്ചു വരുന്നതായും കറുത്ത കുര്ബാധനയ്ക്ക് ( Black Mass )വേണ്ടിയാണ് പിശാചു പൂജകര്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് തിരുവോസ്തി മോഷ്ട്ടിക്കുന്നത് എന്നായിരുന്നു ആ റിപ്പോര്ട്ട്.
   
കറുത്ത കുർബ്ബാനയെ കുറിച്ചുള്ള വിവരങ്ങൾ തരുന്ന മറ്റൊരു ഉറവിടമാണ് യൂറോപ്പില്‍ നടന്ന Witch-Hunt. സാത്താന്റെ കൂട്ടാളികളാണെന്ന് അറിയപ്പെട്ടിരുന്ന വിച്ചുകൾ തിരുവോസ്തി  മോഷ്ടിച്ചിരുന്നതായും അവ കറുത്ത കുർബ്ബാനയിൽ ഉപയോഗിച്ചിരുന്നതായും ചില ഗ്രന്ഥങ്ങളിൽ കാ‍ണാം. Richard Cavendish-ന്റെ "The Black Arts" (1967) , H.T.F. Rhodes ന്റെ "The Satanic Mass" (1954), "The Dark God: Satan Worship and Black Masses" (1964) എന്നീ പുസ്തകങ്ങൾ കറുത്ത കുർബ്ബാനയുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.  Witch-Hunt-ന്റെ പ്രധാന കാരണവും ഇത് തന്നെയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം മോഷണങ്ങൾക്ക് ക്രിസ്ത്യന്‍ വൈദീകരും കൂട്ടുനിന്നിരുന്നതായി പറയപ്പെടുന്നു.

ആത്മാര്ത്ഥമായി പിശാചിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അനുയായികള്ക്ക്  സാത്താന്‍ (ഇബ്ലീസ്‌) എന്ത്കൊണ്ട് തിരുവോസ്തി എത്തിച്ചു  കൊടുക്കുന്നില്ല. ഒറിജിനല്‍ പിശാചിന് പോലും  തന്നെ പ്രീതി പ്പെടുത്തുകയും ആരാധിക്കുകയും ചെയ്യുന്ന   വിശ്വാസികള്ക്ക്  പൂജാ ദ്രവ്യങ്ങള്‍  എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ  പിശാചു പൂജകര്ക്ക്  അത് മോഷ്ട്ടിക്കേണ്ടി വരുന്നത്.
കറുത്ത കുര്ബാനക്കും( Black Mass ) സാത്താന്‍ ആരാധനക്കുമുള്ള തിരുവോസ്തി സാത്താന്‍ എത്തിച്ചു തരുമെന്നുള്ള  വിശ്വാസം  ലോകത്ത് നിലവിലുള്ള പിശാച് പൂജകര്ക്കാ്ര്ക്കും തന്നെയില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 
 
പക്ഷെ കേരളത്തിലെ അഭിനവ ജിന്ന്  വാദികള്‍ പറയുന്നു പിശാചിന്  ജര്മനിയില്‍ നിന്ന് വരെ മരുന്ന് കൊണ്ട് വരാന്‍  കഴിയും 
ഭാരമുള്ള വസ്തുക്കള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ട് പോകാന്‍ കഴിയും   
(ഡോ:സകരിയ സ്വലാഹി)  

സ്വലാഹി തന്നെ രേഖപ്പെടുത്തുന്നത് കാണുക : ``ഏതെങ്കിലും ഒരു പിശാചിനെ സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും.'' (സലഫീ പ്രസ്ഥാനം: വിമര്ശനങ്ങളും മറുപടിയും പേജ്‌ 134)
കേരളത്തില് സലഫി മന്ഹജ് എന്ന വര്ണ കടലാസില്‍ പൊതിഞ്ഞു ജിന്നിനെ പുനരാനയിക്കുന്നത്  രണ്ടായിരത്തി ഏഴില്‍ ആണ് 
കുപ്രസിദ്ധ ഇബ്ലീസ്‌ സ്ടോറികള്‍ വിളമ്പി  പി എന്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി യാണ് ഇതിനു തുടക്കം കുറിക്കുന്നത് 

ഇസ്വ്‌ലാഹ്‌ മാസികയില്‍ അദ്ദേഹം എഴുതുന്നത്‌ കാണുക: `രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ്‌ ഒരാള്‍ തന്റെ തൊട്ടടുത്ത്‌ നിന്ന്‌ ശബ്‌ദം കേള്ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുമ്പിലുള്ള ഈ ശബ്‌ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്ന്‌ സഹായിക്കാമോ, ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ അഭൗതികമോ, കാര്യകാരണ ബന്ധത്തിന്‌ അപ്പുറമുള്ളതോ അല്ലെങ്കില്‍ സൃഷ്‌ടികളുടെ കഴിവില്പെടാത്തത്‌ തേടുകയല്ല. ആ സഹായാര്ഥന ശിര്ക്കുമല്ല.’ (ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍)
തുടര്ന്ന് ‍ വിജനമായ പ്രദേശത്തും മരുഭൂമിയിലും  കുട്ടിക്കാട്ടിലും പുഴക്കരയില്‍ ചൂണ്ടയിടുമ്പോഴുമൊക്കെ സാത്താന്‍ ഇടയ്ക്കിടെ പൌരോഹിത്യത്തിന്റെ വികൃത രൂപത്തില്‍  ഇറങ്ങി വരുന്നുണ്ട് .
   
വിഗ്രഹങ്ങള്‍ പാല് കുടിക്കുന്നതും സംസാരിക്കുന്നതും ശരിയായിരിക്കാം കാരണം പിശാചാണ് പാല്  കുടിക്കുന്നതും സംസാരിക്കുന്നതും   (ഡോ:സുബൈര്‍) 
സന്ധ്യാ സമയങ്ങളില്‍ കുട്ടികളെ പുറത്ത് വിട്ടാല്‍  പിശാചു കുട്ടികളില്‍ കേറി കൂടും ജോത്സ്യനെ സമീപിക്കുമ്പോള്‍ നമ്മുടെ ഉദ്ദേശ  മെല്ലാം അവര്‍ പറഞ്ഞു തരും  (ഹാരിസ്ബുനു സലിം) 
വിഗ്രഹങ്ങളില്‍ പിശാചിന്റെ  ചൈതന്യം ഉണ്ട് പിശാചിനെ ആവാഹിച്ചിട്ടുമുണ്ട് 
(ഷംസുദ്ദീന്‍ പാലത്ത് )
അവസാന ഘട്ടത്തില്‍  
പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും  സിഡിയും ഹെഡ് സെറ്റും  ലാപ്ടോപ്പും തുടങ്ങിയ  മാരകായുധങ്ങളുമായി     തോറാപ്പി ചെയ്തു ജിന്നിനെ അടിച്ചിറക്കാന്‍ മത്സരിക്കുന്ന  ലജന-വിഷ്ടം ടീമുകളും ,   
പാമ്പുകളിലും പേ പിടിച്ച നായകളിലും വേഷം മാറി വരുന്ന ജിന്നുകള്‍  ഉണ്ടെന്നു പറയുന്ന ചില കാട്ട് മന്ഹജ്കാരും ,  എന്തിനേറെ മുഹമ്മദ് നബിക്ക് ആറുമാസം മാരണം ബാധിച്ചു വട്ടായെന്നു പറയുന്നവരും‘’ യാ ഇബാദല്ലാഹ് അ ഈ നൂനീ ‘’എന്ന ദുര്ബല ഹദീസ് ഓതി ഈ വിഷയത്തിനു ധാര്മീ ക പിന്തുണ നല്കി യവരുമെല്ലാം ചേര്ന്ന്  ആധുനീക സമൂഹത്തെ യാകമാനം അന്ധ വിശ്വാസത്തിലേക്ക് പുനരാനയിക്കുന്ന തമസ്സിന്റെ ദുഷ്ട്ട ശക്തികളെ അനുസ്മരിപ്പിക്കുന്നു.  
 
കറുത്ത കുര്ബാക( Black Mass ) നടത്തുന്ന ലോകത്തെ പിശാചു  പൂജകര്ക്ക് പോലും ഇല്ലാത്ത വിശ്വാസങ്ങളാണ് ഇക്കൂട്ടര്ക്കുള്ളത്  എന്ന തിരിച്ചറിവ് നിങ്ങളെ തെല്ലും അമ്പരപ്പിക്കുന്നില്ലേ ...?

ഒരു നൂറ്റാണ്ട് മുന്പുള്ള കേരളീയ വിശ്വാസങ്ങള്‍ നിന്ന് എന്ത് വ്യതിരിക്തതയാണ് ഇക്കൂട്ടര്ക്കുളള്ളത്? ഗ്രാമങ്ങളില്‍ വൈദുതി എത്തുന്നതിനു മുന്പ് വാഴയുടെ നിഴലുകള്‍ ജിന്നുകളും 
പാലച്ചോട്ടില്‍ യക്ഷികളും 
പാടവരമ്പത്ത് ഓടിയനുമാണ് ഉണ്ടായിരുന്നത് ഇന്നതിന്റെ കുത്തക  വസുമതി ജിന്ന് ഏറ്റെടുത്തിരിക്കുന്നു.രോഗം വന്നാല്‍ മുസ്ലിയാകന്മാര്‍ മന്ത്രിച്ചു  തുപ്പിയ വെള്ളമാണ്  കുടിച്ചിരുന്നത്‌ ഇന്നതിനു   പേര്   മാറ്റി ‘റുഖിയ ശരഇയ്യ’ എന്നാക്കി.

എടപ്പാളും കരുനാഗപ്പള്ളിയിലും ഹസീന-ഫര്സാന എന്നീ സഹോദരികളെ ജിന്ന് കൂടിയെന്ന് പറഞു തല്ലികൊന്ന കാട്ടാളത്തെ ന്യായീകരിക്കുന്ന  ‘സലഫി മന്ഹജ്’ പള്ളിചെരുവിലും മദ്രസ്സാ മൂലയിലും നടത്താന്‍ ആഹ്വാനം ചെയ്യുന്ന ആളുകള്‍    ഇബ്ലീസിന്റെ അനുയായികള്‍ അല്ലാതെ മറ്റാരാണ്‌ ?
അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ചു അര്ദ്ധ രാത്രിയുടെ നിഗൂഡ തയില്‍  ജീവ രക്തം കുടിച്ചിരുന്നതായി അറേബ്യന്‍ നാടോടി കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്. 

സ്ത്രീകള്‍ അവരുടെ പ്രിയപ്പെട്ട ഇരകളായിരുന്നു പോലും,
അലാവുദ്ധീന്റെ അത്ഭുത വിളക്ക്,ആയിരത്തോന്നു  രാവുകള്‍ തുടങ്ങിയ  നാടോടി കഥകളിലുള്ള ജിന്നും,കുട്ടികളുടെ പ്രസിദ്ധീകരണമായ ബാല മംഗളത്തിലെ  മായാവിയും ലുട്ടാപ്പിയും മനുഷ്യ ശരീരത്തില്‍ ഇപ്പഴും കയറി കൂടുമെന്ന് വിശ്വസിക്കുന്ന സാത്താന്റെ/ജിന്നിന്റെ/ഇബ്ലീസിന്റെ  അനുയായികള്‍ എല്ലാവരും ഒത്തുകൂടി വളരെ പെട്ടെന്ന് തന്നെ ഒരു  കറുത്ത( Black Mass ) കുര്‍ബാന കൈകൊള്ളുന്നതായിരിക്കും ഉചിതം.
  • Ahif Mohd പിന്നേം ജിന്നിര്‍ക്കാന്‍ മാത്രമായി എന്തിനാ രണ്ടു സലഫി ഗ്രൂപ്പ്‌കല്‍ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല 
      • Shah Perumpilavu Pishajinnu uvakaravm ubadravavum cheyyan kaziyillel pinne enthinthia pishajinte ubdravngalil ninnulla duakal...
      • Hydros Patel pishaju cheyyunna upakaravum upadravaum enthokkeyanu?
      • Yessem Kkd Vasvaas undakum allathe ee vargathinu vallathum kazhiyumo
      • Yessem Kkd ഖുറാഫികൾ ജിന്നിനെ അടിച്ചിറക്കിയാൽ "മന്ത്രവാദം"..!!!!

        വിസ്ഡം ജിന്നൂരികൾ ജിന്ന് അടിച്ചിറക്കിയാൽ "റുഖിയ്യാശറഇയ്യ
      • Shah Perumpilavu Vasvasu undakkan kaziyumo athenklm sammadichaa
      • Shah Perumpilavu “ജിന്ന‍ുകളുടെ അസ്ഥിത്വ സ്വഭാവമനുസരിച്ച്‌ അവയെ മൂന്ന‍ായി തരം തിരിക്കാവുന്നതാണ്‌. നബി(സ്വ) പറഞ്ഞു, മൂന്ന‍ു തരം ജിന്ന‍ുകളുണ്ട്‌. ഒരു തരം സദാ ആകാശത്ത്‌ വിഹരിക്കുന്നവരാണ്‌. പാമ്പുകളായും നായ്ക്കളായും കഴിയുന്നവയുമുണ്ട്‌. മൂന്ന‍ാമത്തെ തരം ഭൂമിയിൽ ഒരു സ്ഥലത്ത്‌ താമസിക്കുകയോ ചുറ്റി നടക്കുകയോ ചെയ്യുന്നവരാണ്‌.(അത്തബ്‌രി, അൽഹാകിം). വിശ്വാസപരമായി ജിന്ന‍ുകൾ രണ്ടു തരമേയുള്ളു. മുസ്ലിംകളും (വിശ്വാസികളും), കാഫിറുകളും (അവിശ്വാസികളും).” (ശബാബ്‌ 99 മെയ്‌ 21). ഈ വിവർത്തനലേഖനം എഴുതിയത്‌ ഇന്ന‍ും മടവൂരി പക്ഷത്തുള്ള എം.‍െഎ.തങ്ങളാണ്‌. ജിന്ന‍ുകളെന്ന‍ാൽ ബാക്ടീരിയയും വൈറസുമാണെന്ന‍ാണല്ലോ സുല്ലമിയുടെ പുതിയ ഗവേഷണം. അപ്പോൾ കാഫിർ ബാക്ടീരിയ, മുസ്ലിം ബാക്ടീരിയ എന്ന‍ായി വിഘടിത ഭാഷ്യം. ജിന്ന‍ുകൾ മൂന്ന‍ു തരമുണ്ടെന്ന ഈ ഹദീസ്‌ ഒരു വാറോലയാണെന്ന‍ാണ്‌ സുല്ലമിയുടെ കാസറ്റിലുള്ളത്‌. എന്ന‍ാൽ ശൈഖ്‌ അൽബാനി പോലും സ്വഹീഹാണെന്ന‍്‌ (സ്വഹീഹുൽ ജാമിഅ‍്‌) പറഞ്ഞ ഈ ഹദീസ്‌ യാതൊരു ആക്ഷേപവും പറയാതെ ശബാബ്‌ ഉദ്ധരിച്ചതു
      • Shah Perumpilavu Madavoorikal aalkare thetti darippikanum aalkare koottanm vendi nadathunna kalla aropanam aannu ithinu kooduthal ariyanamenkil ponkavnm.com
      • Shah Perumpilavu http://ponkavanam.com/islam/index.php...

        ponkavanam.com
        ഡോക്ടർ സകരിയ്യ സ്വലാഹിയുടെ ജിന്ന് സിഹ്ർ പിശാച് മടവൂരികളുടെ കുപ്രചരണങ്ങൾക്ക് മറുപടി‍ സി.ഡി.1 -നിങ്ങളുടെ അഭിപ്രായങ്ങൾ"/> ഡോക്ടർ സകരിയ്യ സ്വലാഹിയുടെ ജിന്ന് സിഹ്ർ പിശാച് മടവൂരികളുടെ കുപ്രചരണങ്ങൾക്ക് മറുപടി‍ സി.ഡി.2 -നിങ്ങളുടെ അഭിപ്രായങ്ങൾ"/> ഡോക്ടർ സകരിയ്യ സ്വലാഹിയുടെ ജിന്ന് സിഹ്ർ പിശാച് മടവൂരികളുടെ കുപ…
      • Yessem Kkd Ethentha chainees lipiyooo?
      • സാലിം അലി പിശാചിൻറെ കഴിവുകൊണ്ടല്ല മനുഷ്യൻറ മനസിൻറെ ദുർബലതയാണ് എല്ലാ ദുർപ്രവർത്തനങ്ങള്ക്കും കാരണം.പിശാച് ദുർബോധനം നടത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. വായിക്കുക. 8:48, 14:22, 4:119, 7:200,201,202.
      • Yessem Kkd ജിന്നൂരികള്‍ അവരുടെ വലിയ മോല്ലയായി കൊണ്ട് നടക്കുന്ന അബ്ദുല്‍ ഹഖ് സുല്ലമി എഴുതുന്നത്‌ കാണുക ;
        ഇപ്പോള്‍ തുടരുന്ന കഥാ പ്രസംഗം നിറുത്തി ഇനിമുതല്‍ പുല്ലാംകുഴല്‍ വായിക്കാനും സംഗീതാലാപന കച്ചേരി നടത്താനും ജിന്നൂരികള്ക്ക് ധൈര്യമുണ്ടോ ?

      • Yessem Kkd ഈ ചര്ച്ച യില്‍ ആദര്ശത്തിന്റെ അമരശബ്‌ദമായ `ശബാബി'നെപ്പോലും ബോധപൂര് വം വലിച്ചിഴയ്‌ക്കുകയുണ്ടായി. `പകല് വെളിച്ചത്തില്‍ വിജന പ്രദേശത്തുവെച്ച്‌ വഴിയറിയാതെ നടന്നുനീങ്ങുന്നവന്‍ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായം തേടിയാല്‍ അത്‌ തൗഹീദിനെതിരല്ല' എന്ന ശിര്ക്ക ന്‍ ആശയം സമര്ഥിക്കാന്‍ വേണ്ടിയുള്ള വൃഥാ ശ്രമത്തിന്റെ ഭാഗമായി ശബാബിന്റെ വരികള്‍ ദുര്വ്യാ ഖ്യാനം ചെയ്യപ്പെടുകയായിരുന്നു. കാര്യകാരണ ബന്ധങ്ങള്ക്കെതീതമായി ഉപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഉപദ്രവം ഭയന്നുകൊണ്ടോ അല്ലാഹുവല്ലാത്ത ആരെ വിളിച്ചുതേടിയാലും - അത്‌ ജിന്നായാലും മലക്കായാലും- തൗഹീദിനു വിരുദ്ധമാണെന്ന പ്രഖ്യാപിത ആദര്ശത്തില്‍ നിന്ന്‌ ശബാബോ അത്‌ പ്രതിനിധീകരിക്കുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനമോ മര്ക‍സ് ദ്ദുഅവാ കേന്ദ്രമായ കേരള നദു വത്തുല്‍ മുജാഹിദീനോ ഒരിഞ്ച്‌ പോലും പിന്നോട്ട്‌ പോയിട്ടില്ല. കാലം അത്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ വര്ത്തമാനകാല സംഭവവികാസങ്ങള്‍ വിളിച്ചറിയിക്കുന്നത്‌.
      • Yessem Kkd പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും ഹോസും സിഡിയും ലാപ്ടോപ്മായി ജിന്നടിച്ചിരക്കാന്‍ ഓടി നടക്കുന്ന സക്കറിയ സ്വലാഹി-ഡോ സുബൈര്ര്‍-ഹിഫ്ലു റഹമാന്‍-ജമാല്‍ ചെറുവാടി തുടങ്ങി ലജന ഗ്രൂപ്പും 

        പള്ളി ചെരിവ് തോറാപ്പി, ടോക്കന്‍,ജിന്ന്ക്ലിനിക്ക്മായി ജിന്നടിച്ചിരക്കാനു നടക്കുന്ന ഹുസൈന്‍ സലഫി-ബാലുശ്ശേരി-പറപ്പൂര്‍-അബ്ദുല്‍ ഹഖ് സുല്ലമി-ടി കെ അഷ്‌റഫ്‌-ഫൈസല്‍ മുസ്ലിയാര്‍ തുടങ്ങി വിഷ്ട്ടം ഗ്രൂപ്പും 

        സംഘടന തന്നെ സലഫി മന്ഹജിനു എതിരാണ് എന്ന് പറഞ്ഞു നിലമ്പൂര്‍ കാട് കേറി പോയ സുബൈര്‍ മങ്കട ഹനീഫ് കൊച്ചി തുടങ്ങിയ കാട്ട് മന്ഹജ് ഗ്രൂപ്പും
        എന്നിട്ടും ഇവരാണ് പോല്‍ ശുദ്ധ പശുവിന്‍ മാര്ക്ക് ‌ മന്ഹജു സലഫ്
      • Yessem Kkd ഇതും കൂടി കേള്‍ക്കുക 

        http://www.youtube.com/watch?v=khdRMrzBkJg

      • Abdul Rasheed ജിന്ന് വിവാദം ആളികത്തിയ സമയത്ത് ഞങ്ങള്‍ ഇന്ന് ജിന്നുവാദത്തെ പിന്തുണയ്ക്കുന്ന പല സുഹൃതുകളെയും നേരില്‍ കണ്ടു കാര്യങ്ങള്‍ അന്വേഷിച്ചു.വല്ലാത്ത ഒരു ജാള്യത ആയിരുന്നു ആ മുഖങ്ങളില്‍ ഞങ്ങള്‍ കണ്ടത്.ഞങ്ങള്‍ക്ക് ആര്‍ക്കും ആ വിശ്വാസമില്ല.ഒന്ന് രണ്ടു മൌലവിമ്മാര്‍ അറിയാതെ പ്രസങ്ങിച്ചതാണ് അത് അവര്‍ തന്നെ തിരുത്തുകയും ചെയ്തു.പിന്നീട് അവരില്‍ ഭൂരിഭാഗവും പറഞ്ഞത് ഇങ്ങനെയാണ്.ഇതൊന്നും മുജാഹിദുകള്‍ വിശ്വസിക്കില്ല ഹുസൈന്‍ സലഫിക്ക് ആ വിശ്വാസമില്ല ,മറ്റുപലര്‍ക്കും ആ വിശ്വാസമില്ല.എന്നിട്ട് ഹുസൈന്‍ സലഫി നാദാപുരത്ത് വെച്ച് ജിന്ന് പെരോടിന്റെ കോലത്തില്‍ പോയ കഥ പരിഹസിക്കുന്ന ഭാഗം ഞങ്ങളെ കേള്‍പ്പിച്ചു.വര്‍ഷങ്ങള്‍ അധികം കഴുഞ്ഞില്ല അന്നത്തെ ചില മൌലവിമ്മാര്‍ക്ക് അന്ന് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ ആ മുഴുവന്‍ കുഞ്ഞാടുകള്‍ക്കും ജിന്നിനെ കുറിച്ച് പറയാന്‍ ആയിരം നാവാണ്.നാദാപുരത്ത് പെരോടിനെ പരിഹസിച്ചവരും ഇന്ന് ജിന്ന് ഗര്‍ഭം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നവരും,കല്യാണം മുടക്കുമെന്ന് വിശ്വസിക്കുന്നവരും,ജിന്ന് തോണ്ടുമെന്നും മാന്തുമെന്നും വിശ്വസിക്കുന്നവരയത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
      • Abdul Rasheed @Shah Perumpilavu.ലബ്ബാ ദാരിമി ,ഫൈസല്‍ മുസ്ലിയാര്‍,അനസ മ്സ്ലിയാര്‍,ബാദുഷ ബാഖവി.ബഷീര്‍ ദാരിമി ,നസരുദ്ധീന്‍ റഹ്മാനി തുടങ്ങിയ മുസ്ലിയാക്കന്മാരുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു മുന്പ്, ഹുസൈന്‍ സലഫി,സുഹൈര്‍ ചുങ്കത്തറ ,സക്കറിയ സ്വലാഹി തുടങ്ങിയവര്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോഴും പറയുന്നു.അത് വലിയ ഒരു അപരാധമാണോ?ഇക്കൂട്ടര്‍ നാളെ കാന്ത പുരവുംമായി ചേര്‍ന്ന് മുടി കച്ചവടം തുടങ്ങിയാല്‍ അതും മുജാഹിദുകള്‍ അന്ഗീകരിക്കണോ സഹോദരാ ..?
      • Abdul Rasheed മറ്റുള്ളവരെ കോപ്പി അടിച്ചുഎന്തിനും ഏതിനും കള്ളാ പ്രചാരണം എന്ന് പറഞ്ഞു മാറി നില്‍ക്കാതെ.നൂറു കണക്കിന് പ്രസംഗങ്ങള്‍ ഇവരൊക്കെ ഈ മുസ്ലിയാക്കന്മാരുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു മുന്പ് നടത്തിയിട്ടുണ്ടല്ലോ ഈ കൂട്ട് കേട്ട് വരുന്നതിനു മുന്പ് നിങ്ങളീ പറഞ്ഞ വാദങ്ങള്‍ ഹുസൈന്‍ സലഫി,സക്കറിയ സ്വലാഹി സുഹൈര്‍ ച്ചുങ്ങതര ഇനി ആരൊക്കെ ജിന്ന് വിഭ=ഗത്തില്‍ ഉണ്ടോ അവരില്‍ ആരെങ്കിലും പറഞ്ഞത് ഒന്ന് കേള്‍പ്പിക്കുമോ സഹോദരാ.. ഇത് വെല്ലുവിളിയല്ല .അപേക്ഷയാണ്....
      • Abdul Rasheed https://www.youtube.com/watch?v=YbDQFvwVsSo


        മുജാഹിദായ കാലത്തെ സുഹൈറിന്റെ വീക്ഷണം.
      • Abdul Rasheed http://www.youtube.com/watch?v=jM5oYRjJ8A8...


        ശിര്‍ക്കും കുറാഫാത്തും ....സകരിയ്യ സ്വലാഹി
      • Yessem Kkd Shah Perumpilavu.
        പ്രിയ സുഹൃത്തെ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് അന്ഗീകരിക്കുക എന്നുള്ളതാണ് സത്യവിശ്വാസികളുടെ സ്വഭാവം അല്ലാതെ ജിന്ന് മോല്ലമാരെ അന്ധമായി പിന്പ റ്റുകയും തങ്ങളുടെ കള്ള നാണയങ്ങളായ പുരോഹിതന്മാര്‍ പറയുന്നത് മാത്രംതൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുകയല്ല അഭികാമ്യം.
        ഇസ്ലാഹി പ്രസ്ഥാനത്തിന് അങ്ങിനെ ഏതെങ്കിലും ഒരു പണ്ഡിതനെ ത്ക്ലീദ്(അന്ധമായി പിന്പയറ്റുന്ന ) ചെയ്യുന്ന രീതിയോ കീഴ്വഴക്കമോ ഇല്ല.
      • Yessem Kkd അദൃശ്യജ്ഞാനം അള്ളാഹുവിനു മാത്രമുള്ളതാണ് . അള്ളാഹു അപ്രാപ്യമാകി വെച്ച ഈ അദൃശ്യ ജ്ഞാനത്തില്‍ പങ്ക് ഉണ്ടെന്നും അറിവുണ്ടെന്നും വാദിച്ചാണ് മാരണ വിദ്യക്കാരും ജോത്സ്യന്മാരും ജിന്നിനെ അടിച്ച്ചിരക്കുന്നവരും സാത്താന്‍ സേവ നടത്തുന്നവരും കൂടോത്രം ചെയ്യുന്നവരും ഭൂതം ഭാവി വര്ത്ത്മാനം പ്രവചിക്കുന്നവരും പൌരോഹിത്യം ചമഞ്ഞു നടക്കുന്നത് . അതുകൊണ്ട് തന്നെ ഇത്തരം പ്രവര്ത്തനങ്ങളില്‍ ഏര്പ്പെടുന്നതും അവരെ സമീപി ക്കുന്നതും ഇസ്ലാം ശക്തമായി വിലക്കിയിട്ടുണ്ട്
      • Yessem Kkd അദൃശ്യ ജീവികലായ ജിന്നുകള്‍ മനുഷ്യ ശരീരത്തില്‍ കേറുകൂടുംമെന്നു പറയുന്നത് വെറുതെയാണോ ?
        കേറിയ ജിന്നിനെ ഇറക്കാന്‍ പിന്നെ ജിന്ന് മോല്ലമാര്ക്കെ കഴിയൂ... വൈദ്യ ശാസ്ത്രത്തിനു കഴിയില്ല എന്ന് പറഞ്ഞു ഈ ജിന്ന്നു മോല്ലാമാര്ക്ക് ഹോസും സ്പ്രേയരും എടുത്തു കൂടോത്രം ചെയ്തു ചികിത്സിക്കാനും പാവം പെണ്കുട്ടികളെ ഇരുട്ട് മുറിയില്‍ 'മസ്സാജ്' ചെയ്തിരിക്കാനും അന്യാമായി പണം പിടുങ്ങാനുമാണ്. 

        മാരണവും ആഭിചാരവും ജിന്ന് കൂടലും അപകടകരമായ രോഗം തന്നെയാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഇത്തരം അന്ധ വിശ്വാസങ്ങള്‍ വരുത്തി വെക്കുന്നത്. സ്നേഹ നിധികളായ കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങളെ അത് തകര്ത്തെരിയും സാഹോദര്യ ബന്ധങ്ങള്‍ പൊളിചെടുക്കും.
      • Yessem Kkd അന്ധ വിശ്വാസികളും അതിഭാവുകങ്ങളും ഇരുള്‍ പരത്തുന്ന ദുശകുനങ്ങളുടെ ലോകം. ഇതിന്റെ വന്‍ കരകളില്‍ പിശാചുക്കള്ലാണ് സാമ്രാജ്യം പണിതിരിക്കുന്നത്. ഇതിലെ സഹയാത്രികര്‍ നാശത്തിന്റെ സഹാചാരികലാണ്. ഇരു ലോകത്തും ദയനീയ പതനമാണ് അവരെ കാത്തിരിക്കുന്നത്. പ്രവാചകന്‍ (സ.അ.)പറഞ്ഞു.മദ്യപാനിയും സിഹരില്‍ വിശ്വസിക്കുന്നവനും സ്വര്ഗ്ത്തില്‍ പ്രവേശിക്കുന്നതല്ല. (ഇബിനു ഹിബ്ബാന്‍) 

        പ്രവാചകര്‍ നബി (സ.അ.) പറഞ്ഞു. പക്ഷികളെ കൊണ്ട് ലക്ഷണം നോക്കുന്നവനോ അതിനു വേണ്ടി അവരെ സമീപിക്കുന്നവാനോ ജോത്സ്യ വൃത്തിയില്‍ ഏര്പ്പെട്ടിരിക്കുന്നവനോ അവനെ സമീപിക്കുന്നവനോ ആഭിചാരം ചെയ്യുന്നവനോ അവനെ സമീപിക്കുന്നവനോ നമ്മില്‍ പെട്ടവനെല്ല. ജോത്സ്യനെ സമീപിക്കുകയും അവന്‍ പറഞ്ഞത് വിശ്വസിക്കുകയും ചെയ്തവന്‍ മുഹമ്മദ്‌ നബി (സ.അ.) ക്ക് അവതീര്ണീമായതിനെ(ഖുര്‍ ആന്‍ ) അവിശ്വസിച്ചവന്‍ തന്നെയാണ്.(മുസ്നാദ്-അല്‍ ബസ്സാര്‍ ) നാശത്ത്തിലേക്ക് മുഖം കുത്തിക്കുന്ന ഏഴ് വന്‍ ദോഷങ്ങളില്‍ ഒന്നായാണ് ആഭിചാരത്തെ നബി(സ.അ.) തങ്ങള്‍ പരിചയപ്പെടുത്തിയത്.
      • സാലിം അലി മുജാഹിദ്‌ പ്രസ്ഥാനം വ്യക്തിതലത്തിലായാലും പ്രാദേശിക തലത്തിലായാലും വിപുലമായ പ്രാസ്ഥാനിക സംഘടനാ തലത്തിലായാലും ഇസ്‌ലാമിന്റെ ഇസ്വ്‌ലാഹീ ധാരയെയാണ്‌ അത്‌ എല്ലായ്‌പ്പോഴും പ്രതിനിധീകരിച്ചത്‌. അങ്ങനെയാണ്‌ സമൂഹത്തിലും സമുദായത്തിലും പലവിധ അന്ധവിശ്വാസങ്ങളും കൂടൊഴിഞ്ഞുപോയത്‌. മതസമൂഹത്തില്‍ മതത്തിന്റെ ലേബലില്‍ ധാരാളം മതവിരുദ്ധ പ്രവണതകള്‍ ഇല്ലാതായത്‌ ഇസ്വ്‌ലാഹീ സാരഥികളുടെയും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും പ്രവര്ത്തന ഫലമായാണ്‌. 
        ഇതിനു വിരുദ്ധമായി അവരവരുടെ ഉപ്ജീവനമാര്ഗ്മായ ജിന്ന് ഭൂത പ്രേത പിശാച് കൂട്ട്കെട്ടിന് തെളിവായി മുനകഴിഞ്ഞ മുജാഹിദ് പണ്ഡിതന്മാരുടെ ഏതാനും വരികള്‍ അറുത്തു മുറിച്ചു കൊണ്ട് വന്നു സാത്താന്‍ സേവക്കും ജിന്നടിച്ച്ചിറക്കല്‍ ചികിത്സക്കും തെളിവാക്കുന്നത് വലിയ മഹത്തരമായി തോന്നുന്നില്ല
      • സാലിം അലി യാ ഇബാധല്ലാഹ് .... എന്നാ ദുര്ബല ഹദീസ് കൊണ്ട് വന്നു പ്രജരിപ്പിച്ചു തങ്ങളുടെ മാത്രം സ്വന്തം മന്ത് മറ്റുള്ളവരുടെ മേല്‍ ആരോപിക്കുന്ന കുതന്ത്രം ആണ് ജിന്നൂരി മോല്ലമാര്ക്കുള്ളത് 
        കൂടാതെ പ്രവാചകന് സിഹ്‌റ് ബാധിച്ചെന്ന സംഭവം തള്ളാനാവാത്ത വിധം പ്രാമാണികമായാണ് ഹദീഥ് ഗ്രന്ഥത്തില്‍ വന്നിട്ടുള്ളതെന്ന് ന്യായീകരിച്ചാണ് ജിന്ന് വാദികള്‍ ഇതും പ്രചരിപ്പിച്ച് നടക്കുന്നതും അതിനെ വിമര്ശിാക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുന്നതും. ഈ ന്യായീകരണം സ്വാഭാവികമായും ഒരു സംശയമുണര്ത്തു ന്നു. കേരളത്തിലെ പൂര്വ്വിവ മുജാഹിദ് പണ്ഡിതരാരും സ്വഹീഹുല്‍ ബുഖാരി കണ്ടിരുന്നില്ലേ? ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഒരു ഔദ്യോഗിക രേഖകളിലൊന്നും ഇക്കാര്യം ഉദ്ധരിച്ച് കാണുന്നില്ല. സിഹ്‌റിനെ കുറിച്ച് വിശദീകരിക്കാന്‍ ഏറെ പേജുകള്‍ ചിലവഴിച്ച മുഹമ്മദ് അമാനി മൗലവി പോലും റസൂലിന് സിഹ്‌റ് ബാധിച്ചെന്ന ഹദീഥ് തൊട്ടിട്ടില്ല. എന്താണിങ്ങിനെ മുജാഹിദ് പണ്ഡിതര്‍ ഈ ഹദീഥിനോട് ഈ നിലപാട് പുലര്ത്താ ന്‍ കാരണം.
      • സാലിം അലി കെ പി മുഹമ്മദ് മൗലവി രചിച്ച കോഴിക്കോട് മുജാഹിദ് സെന്ററില്‍ നിന്നും പ്രസിദ്ധീകരിച്ച അത്തവസ്സുല്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു;

        ഒരു ഹദീഥിന്റെ റിപ്പോര്ട്ടലര്മാമര്‍ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും അതിലെ ആശയം ഖുര്ആനനി ന്റെ വ്യക്തമ
        ായ പ്രസ്താവനക്കെതിരായി വരുമ്പോള്‍ ആ ഹദീഥ് തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാഅര്ക്കി ടയില്‍ അഭിപ്രായ വ്യത്യാസമില്ല.(പേജ്: 52) മേല്‍ സൂചിപ്പിച്ചപ്രകാരം വിശുദ്ധ ഖുര്ആ‍നിലെ പല സൂക്തങ്ങളോടും യോജിക്കാത്തതിനാലാണ് മുജാഹിദ് പണ്ഡിതര്‍ ഈ ഹദീഥിനെ മാറ്റി വെച്ചതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. വിശുദ്ധ ഖുര്ആ്ന്റെ ആശയത്തിനെതിരായ ഹദീഥുകള്‍ സ്വീകാര്യമല്ലെന്ന് നവയാഥാസ്ഥിതിക പണ്ഡിതരായ അബൂബക്കര്‍ സലഫി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സക്കരിയ്യ സ്വലാഹി തുടങ്ങിയവര്‍ തയ്യാറാക്കിയ സ്വഹീഹ് മുസ്ലിം പരിഭാഷ ഗ്രന്ഥത്തിലും( പേജ്: 52) സക്കരിയ്യ സ്വലാഹി രചിച്ച സലഫി പ്രസ്ഥാനം വിമര്ശഗനങ്ങളും മറുപടിയും എന്ന പുസ്തകത്തിലും (പേജ്:14,15) ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. കൂടാതെ സ്വഹീഹുല്‍ ബുഖാരിയുടെ രണ്ട് ചട്ടക്കുള്ളിലുള്ളതെല്ലാം സത്യ സമ്പൂര്ണ്ണലമാണെന്ന് ആരുമിവിടെ വാദിക്കുന്നില്ലെന്നാണ് നവയാഥാസ്ഥിതികരുടെ നേതാവായ ഡോ. സക്കരിയ്യാ സ്വലാഹിയുടെ പക്ഷം(സി ഡികള്‍ ലഭ്യം).

        നവയാഥാസ്ഥിതികരുടെ മറ്റൊരു നേതാവായ അബ്ദുല്ഖാുദര്‍ കരുവമ്പൊയില്‍ മുജാഹിദുകള്ക്കെടതിരായ സമസ്തക്കാരുടെ വിമര്ശദനങ്ങള്ക്ക്വ മറുപടി എഴുതവെ 2004 ജനുവരി മാസത്തെ ഇസ്വ്‌ലാഹ് മാസികയില്‍, ബുഖാരിയില്‍ ദുര്ബെല ഹദീഥുകളുണ്ടെന്ന് പറയുന്നവരാണ് മുജാഹിദുകളെന്ന സുന്നികളുടെ വാദത്തെ നിഷേധിക്കുന്നില്ല. മറിച്ച് സമസ്തക്കാരും അത്തരത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുകയാണതില്‍. അതിന്റെ അവസാന വരികള്‍ ഇപ്രകാരമാണ്. സ്വഹീഹുല്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീഥ് ഗ്രന്ഥങ്ങളില്‍ പ്രബലമല്ലാത്തതും ഖുര്ആുനിന് വിരുദ്ധവുമായ ഹദീഥുകള്‍ ഉണ്ടെന്ന് പറയുന്ന ഈ വിഭാഗം ഇതിന്റെ പേരില്‍ മുജാഹിദുകള്‍ പുതിയ മതക്കാരാണെന്ന് ആക്ഷേപിക്കുന്നത് പരിഹാസ്യമാണ്.(പേജ്: 25)

        2009 മാര്ച്ച് ലക്കം ഇസ്വ്‌ലാഹ് മാസികയില്‍ ഇപ്രകാരം പറയുന്നു; ബുഖാരിയുടെയും മുസ്ലിമിന്റെയും റാവിമാരെ (റിപ്പോര്ട്ടിര്മാ്രെ) ആരെങ്കിലും വിമര്ശിുച്ചാല്‍ അയാള്‍ ബുഖാരി മുസ്ലിമിനെ വാറോലയാക്കി എന്ന് മദ്ഹബീ മുക്വല്ലിദുകളായ ഖുബൂരികളല്ലാതെ ഹദീഥ് നിദാന ശാസ്ത്രം അല്പുമെങ്കിലും പഠിച്ചവര്‍ പറയുമെന്ന് തോന്നുന്നില്ല. ബുഖാരിയുടെയും മുസ്ലിമിന്റെയും സനദുകളില്‍ വന്ന ഒരൊറ്റ റാവിയും വിമര്ശിതക്കപ്പെട്ടിട്ടില്ല എന്നായിരിക്കണം ഒരു പക്ഷെ ഈ ഖുബൂരികള്‍ ഇത്രയും കാലം പഠിച്ചു വെച്ചിരുന്നത്. കാരണം, സ്വഹീഹുല്‍ ബുഖാരിയുടെ വിശ്വാത്ത്വര വ്യാഖ്യാനമായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ)യുടെ ഫത്ഹുല്ബാ്രിയുടെ ഹദ്‌യുസ്സാരി എന്ന നീണ്ട മുഖവുരയോ ഇമാം നവവി(റ) സ്വഹീഹു മുസ്ലിമിനെഴുതിയ മുഖവുരയോ മദ്ഹബീ മുക്വല്ലിദുകളായ ഖുബൂരികള്ക്ക് ഇതുവരെയും വായിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. (പേജ്: 38). മേല്‍ ഉദ്ധരണികളിലൂടെ പ്രവാചകന് സിഹ്‌റ് ബാധിച്ചെന്ന ഹദീഥ് സ്വഹീഹുല്‍ ബുഖാരിയിലാണ് വന്നതെന്നത് അത് വിമര്ശിണക്കപ്പെടാനോ മാറ്റിവെക്കാനോ തടസ്സമാവുന്നില്ലെന്നും നാം മനസ്സിലാക്കി.
      • സാലിം അലി സിഹ്‌റിന് യഥാര്ത്ഥ് ഫലമുണ്ടെന്ന് വാദിച്ച് അന്ധവിശ്വാസം വളര്ത്താറന്‍ ശ്രമിക്കുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്, സിഹ്‌റിന് ഫലമില്ലെങ്കില്‍ പിന്നെന്തിനാണത് അല്ലാഹു മഹാപാപങ്ങളില്‍ ഉള്പ്പെചടുത്തിയതെന്ന്. ആദര്ശാ രംഗത്തെ അട്ടിമറിക്കൊരുങ്ങുമ്പോള്‍ വളരെ സാഹസികമായി കണ്ടെത്തിയ ഈ ന്യായീകരണത്തിന് പക്ഷെ പണ്ടേ മുജാഹിദ് പണ്ഡിതര്‍ മറുപടി നല്കിി വെച്ചതാണ്. അല്മ്നാര്‍ മാസിക 1982 നവമ്പര്‍ ലക്കത്തില്‍ ഈ വിഷയം സംബന്ധിച്ച് പറയുന്നത് കാണുക. ചുരുക്കത്തില്‍ യഥാര്ത്ഥ മോ സ്വതന്ത്രമായ പ്രതിഫലനമോ ഇല്ലാത്ത ഒരു മിഥ്യയാണ് സിഹ്‌റ്. ഇസ്ലാം വിരോധിച്ചത് കൊണ്ടു മാത്രം അതിന് യാഥാര്ത്ഥ്യണമുണ്ടായിക്കൊള്ളണമെന്നില്ല. കാരണം, അല്ലാഹുവില്‍ പങ്ക് ചേര്ക്കുഥന്നത് ഇസ്ലാം കഠിനമായി വിരോധിച്ചിരിക്കുന്നു. പക്ഷെ അങ്ങിനെയൊരു പങ്കുകാരും അല്ലാഹുവിന് ഇല്ലതാനും(അല്മിനാര്‍ 1982 നവമ്പര്‍). എത്ര കൃത്യമായ മറുപടി. ഭാവിയില്‍ ഇതേ അല്മ‍നാറിന്റെ ആളുകള്‍ തന്നെ ഇപ്രകാരം ചോദിക്കുമെന്ന് അവര്‍ കരുതിയിരുന്നോ ആവോ!
      • സാലിം അലി സിഹ്‌റിന് യഥാര്ത്ഥ ഫലമില്ലെങ്കില്‍ അതെന്തിന് മഹാപാപമാക്കിയെന്ന ചോദ്യത്തിന് മുജാഹിദ് പ്രസിദ്ദീകരണങ്ങളില്‍ ഇനിയും മറുപടികള്‍ കണ്ടെത്താനാവും. കെ എന്‍ എം വിദ്യാഭ്യാസ വിഭാഗം നാലാം തരത്തിലേക്ക് തയ്യാറാക്കി വര്ഷഹങ്ങളോളം പഠിപ്പിച്ച സ്വഭാവ പാഠങ്ങളില്‍ ഇത് വിശദീകരിക്കുന്നതിപ്രകാരം;

        അന്യരെ ഉപദ്രവിക്കാന്‍ വേണ്ടിയാണ് മിക്ക സിഹ്‌റും നടത്തുന്നത് എന്ന് പറഞ്ഞല്ലോ. മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ശ്രമമെന്ന നിലക്ക് അത്തരം സിഹ്‌റുകള്‍ പാപമാണ്. അതിനു പുറമെ ഗൂഡവും അജ്ഞാതവുമായ വഴിക്കാണ് സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കുന്നത്. അജ്ഞാത ശക്തികളെ ആശ്രയിക്കുന്നത് കുഫ്‌റും ശിര്ക്കു മായിത്തീരും. അതുകൊണ്ടു തന്നെയാണ് മഹാപാപങ്ങളില്‍ രണ്ടാമതായി സിഹ്‌റിനെ എണ്ണീട്ടുള്ളതും(പേജ്:15). അതെ, യഥാര്ത്ഥ ഫലമുള്ളത് കൊണ്ടല്ല, അന്യനെ ഉപദ്രവിക്കാനുള്ള ഉദ്ദേശവും ശിര്ക്ക്ാ കലര്ന്ന് അതിന്റെ രീതിയുമാണ് അതിനെ മഹാപാപമാക്കാന്‍ കാരണമെന്ന് ഈ പാഠപുസ്തകം വഴി നമ്മള്‍ എത്ര വര്ഷമക്കാലമായി നമ്മുടെ ഇളം തലമുറയെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നു! ഇനി ഇക്കാര്യം തന്നെ ഉമര്‍ മൗലവി വ്യക്തമാക്കുന്നത് കാണുക;
      • സാലിം അലി അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും അവരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ചിലത് പ്രവര്ത്തിഹക്കുകയും ചെയ്തുകൊണ്ടുള്ളതാണ് ആഭിചാരവും മന്ത്രവാദവും. അദൃശ്യമായ രൂപത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തു കൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ്. അപ്പോള്‍ ജിന്നിനെയും പിശാചിനെയും ആരാധിക്കുക എന്ന ശിര്ക്ക് ഇതില്‍ വന്നുകൂടുന്നുണ്ട്.അതുകൊണ്ടാണ് ആഭിചാരവും മന്ത്രവാദവും ശിര്ക്കും കുഫ്‌റുമായിത്തീരുന്നത്.(കെ ഉമര്‍ മൗലവി, ഫാത്തിഹയുടെ തീരത്ത്, പേജ് 125).

        സിഹ്‌റ് പാപങ്ങളുടെ പട്ടികയിലുള്പ്പെകടാനുള്ള മറ്റൊരു കാരണം ഈ വൈകൃതം മൂലമുണ്ടാവുന്ന സാമൂഹ്യ ദുരന്തമാണ്. അത് അല്മമനാര്‍ തന്നെ വിശദീകരിക്കുന്നത് നോക്കൂ; തന്റെ കറവപ്പശു ചത്തത് തന്റെ ക്ഷേമത്തില്‍ അസൂയ പൂണ്ട അയല്ക്കാോരി കൂടോത്രം ചെയ്തതാണെന്ന് വിശ്വസിച്ച് നിരപരാധിയായ അവളുമായി ആയുഷ്‌കാലം മുഴുവന്‍ തെറ്റി ജീവിക്കുന്ന സംഭവങ്ങളും അന്ധവിശ്വാസി സമൂഹത്തിലുണ്ട്. ഇതിനെല്ലാം പരിഹാരമാണ് പ്രവാചകന്‍ ചൊല്ലാന്‍ പറഞ്ഞ ഈ പ്രാര്ത്ഥലന: അല്ലാഹുവേ നീ തന്നത് തടയാനാരുമില്ല. നീ തടഞ്ഞത് തരാനും ആരുമില്ല. തൗഹീദി വിശ്വാസത്തില്‍ പരിപക്വത കൈവരിച്ചവര്ക്കേ ഇത് ഉള്ളില്‍ തട്ടി പറയാനാവുകയുള്ളൂ. (അല്മ നാര്‍ മാസിക, 2006 ജൂലയ് 4). അതെ, ഈ തൗഹീദ് ജനങ്ങളില്‍ പ്രബോധനം ചെയ്യാനും ഈ നിര്ഭ യത്വം ഊട്ടിയുറപ്പിക്കാനും ത്യാഗങ്ങളേറെ സഹിച്ച പൂര്വ്വിനകരുടെ പിന്തുടര്ച്ച ഏതെന്നു ആലോചിക്കുക
  • Ahif Mohd ആലുവയിലെ ഒരു പെണ്കു്ട്ടിയെ ബോയ് ഫ്രണ്ടാണ് ചെകുത്താന്‍ പൂജയ്ക്ക് കൊണ്ടുപോയത്. ഒരുവട്ടം മെഡിക്കല്‍ എന്ട്രന്സില്‍ പരാജയപ്പെട്ട അവള്ക്ക് എന്ട്രന്സി്ല്‍ ഉന്നത വിജയമാണ് വാഗ്ദാനം ചെയ്തത്. ആഭിചാരക്രിയകള്കണ്ട് ഭയന്ന പെണ്കുട്ടി മാനസിക വിഭ്രാന്തിയിലായി. വീട്ടുകര്‍ കൗണ്സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്.
    റുഖിയ ശരഇയ്യ ചെയ്യുന്നവര്‍ തുടര്ന്ന് വരുന്ന രീതി കാണുക 
    ഖുറാന്‍ മുന്നില്‍ വെച്ച് മന്ത്രം ചൊല്ലല്‍, ചൂരല്‍ പ്രയോഗം എന്നിവയാണ് ജിന്ന് മോല്ല്യാമാരുടെയും മുസ്ലിയാരുട്ടികലുടെയും പൊതു രീതി പിന്നെ മന്ത്രവാദസമയത്ത് മസ്സാജിങ്ങും ഉഴിച്ചിലും മനസ്സില്‍ തോന്നുന്ന എല്ലാ വിധ പ്രയോഗങ്ങളും ‘ഇര’യുടെ മേല്‍ പുരോഹിത വൃന്ദം നടത്തുന്നു.ഇത്തരം പീഡനങ്ങള്‍ മരണത്തിനു തന്നെ കാരണമാകുന്നു

No comments:

Post a Comment